2020, ഏപ്രിൽ 24, വെള്ളിയാഴ്‌ച

മഹാരാഷ്ട്രയിൽ CPIM നേതാക്കളുടെ നേതൃത്വത്തിൽ സനൃാസിമാരെ തല്ലിക്കൊന്നു

മഹാരാഷ്ട്രയിൽ CPIM നേതാക്കളുടെ നേതൃത്വത്തിൽ മാർക്സിസ്റ്റ്-ജിഹാദി ഗുണ്ടകൾ 2 സനൃാസിമാരെയും ഡ്രൈവറേയും മൃഗീയമായി പോലീസ് സംരക്ഷണയിൽ തല്ലിക്കൊന്നു...!!! ശിവസേന-കോൺഗ്രസ്-NCP-CPIM ദുർഭരണത്തിന്റെ അനന്തരഫലം....!!!!! CPIMന് മഹാരാഷ്ട്രയിലുള്ള ഏക MLAയുടെ മണ്ഡലമാണിത്....!!!! പോലീസ് സ്റ്റേഷനിൽ സുരക്ഷിതരായിരുന്ന സനൃാസവരൃന്മാരെ ഭ്രാന്തിളകിയ ജനക്കൂട്ടത്തിന് തല്ലിക്കൊല്ലാൻ വിട്ടുകൊടുത്ത പൊലീസ് ഉദൃോഗസ്ഥർക്കെതിരെ നരഹതൃക്ക് കേസെടുക്കണം...,,
ഹിന്ദുവിരുദ്ധ ഭരണകൂടങ്ങളും മാധൃമങ്ങളും വാർത്തകൾ നൽകാതെ ദിവസങ്ങളോളം മറച്ചുവെച്ചു.....!!!!! 2020 ഏപ്രില്‍ 16 ന് നടന്ന കോലപാതകം പുറംലോകം അറിഞ്ഞത് ഏപ്രില്‍ 19 ന് മാത്രമാണ്. 
       കേരളത്തിലെ വേശൃാ മാധൃമങ്ങളും കപട മനുഷൃസ്നേഹി അടൂർ-കമലുദീൻ-ഫഹദ്-നവീൻ പോളി-പൃഥ്വിരാജാദികൾ പറയാത്ത സതൃമറിയുക..... സനൃാസിമാരുടെ ആസൂത്രിത കൊലപാതകത്തിന്റെ പിന്നാമ്പുറ കഥകളറിയുക.... മഹാരാഷ്ട്രയിൽ നിന്നും കെ.ബി. ഉത്തംകുമാർ (അദ്ധ്യക്ഷൻ, ബി ജെ പി വസായ് റോഡ് മണ്ഡലം, പാൽഘർ ജില്ല, മഹാരാഷ്ട്ര) സത്യാവസ്ഥകള്‍ വിശദീകരിക്കുന്നു. 
                      പാൽഘറിലെ സന്യാസി ശ്രേഷ്ഠൻമാരുടെ അരുംകൊല : സി പി എം ന്റെ പങ്ക് അന്വേഷിക്കണം കഴിഞ്ഞ ദിവസം മഹാരാഷ്ട്ര - ഗുജറാത്ത് അതിർത്തിയിൽ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ കാസാ എന്ന ഗ്രാമത്തിൽ വച്ച് 2 സന്യാസി ശ്രേഷ്ഠൻമാരും അവരുടെ ഡ്രൈവറും അതിനിഷ്ഠൂരമായി കൊല്ലപ്പെട്ട വാർത്ത നമ്മൾ അറിഞ്ഞുവല്ലോ. എന്നാൽ ഈ സംഭവത്തിന്റെ നിജസ്ഥിതി അല്ല പലയിടത്തും വാർത്തകൾ ആയി എത്തുന്നത്. അത് തിരുത്തുവാനും ഇതിന്റെ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടും ആണ് ഈ കുറിപ്പ്. മഹാരാഷ്ട്രയിൽ നാസിക്കിലെ ത്രയംബകേശ്വറിലുള്ള ശ്രീ പാഞ്ച് ദക്ഷിണ ജുനാഅഖാഡയിലെ സന്യാസി ശ്രേഷ്ഠൻമാരായ സ്വാമി സുശീൽഗിരി മഹാരാജ്, സ്വാമി കല്പവൃക്ഷഗിരി മഹാരാജ് എന്നിവരും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറായ മുംബൈ കാന്തിവലി സ്വദേശിയായ നിലേഷ് തേൽഡനേയും ആണ് കൊല്ലപ്പെട്ടത്. ഈ സന്യാസി ശ്രേഷ്ഠൻമാരുടെ ഗുരുപരമ്പരയിൽപ്പെട്ട ഒരു സന്യാസിവര്യൻ ഗുജറാത്തിലെ സൂറ ത്തിൽ വച്ച് സമാധി ആയി . ആ സന്യാസിവര്യന് പ്രണാമം അർപ്പിക്കാനാണ് ഇവർ നാസിക്കിൽ നിന്നും പുറപ്പെട്ടത്. എന്നാൽ മഹാരാഷ്ട്ര - ഗുജറാത്ത് അതിർത്തി അടച്ചിരുന്നതിനാൽ അവർക്ക് പാൽഘറിലെ അതിർത്തിയിൽ നിന്നും മുമ്പോട്ട് പോകാൻ കഴിഞ്ഞില്ല. തുടർന്ന് അവിടെ ഉണ്ടായിരുന്ന ആരോ ഒരാൾ പറഞ്ഞു - അതിർത്തി ഗ്രാമമായ കാസയിൽ ഉള്ള നാട്ടുപാതയിൽ കൂടി യാത്ര ചെയ്താൽ ഗുജറാത്തിലേക്ക് പ്രവേശിക്കാമെന്ന് . ഇയാളുടെ വാക്കുകൾ വിശ്വസിച്ച ഡ്രൈവർ അയാൾ പറഞ്ഞ രീതിയിൽ വാഹനം ഓടിച്ച് കാസാ ഗ്രാമത്തിൽ പ്രവേശിച്ചു. കുറച്ച് ദൂരം മുമ്പോട്ട് പോയി കഴിഞ്ഞപ്പോൾ കുറെ ഗ്രാമവാസികൾ വന്ന് വാഹനം തടയുകയും കള്ളൻമാരെന്ന് ആരോപിച്ച് ഇവരെ മർദ്ദിക്കുകയും ചെയ്തു. ഇവർ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുകയും ഗ്രാമവാസികൾ മർദ്ദനം നിർത്തുകയും ചെയ്തു. തുടർന്നിവർ സമീപത്തുള്ള ഫോറസ്റ്റ് ഓഫീസിൽ പോയി ഇരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി. അവരുടെ ചോദ്യം ചെയ്യലിലും ഇവർ സന്യാസിമാർ ആണെന്നും കള്ളൻമാർ അല്ലെന്നും ബോധ്യപ്പെട്ടു. എന്നാൽ പോലീസ് ഇവരെ സ്ഥലത്തു നിന്ന് രക്ഷിക്കാൻ ശ്രമിക്കാതെ ജനങ്ങളുടെ മദ്ധ്യത്തിലേക്ക് കൊണ്ടുവന്നു. ഇതിനിടയിൽ സംഭവഗതികൾ ചിലർ ചേർന്ന് വഴി തിരിച്ച് വിടുകയും ഗ്രാമവാസികളെ അനാവശ്യമായി പ്രകോപിതരാക്കുകയും വടിയും കല്ലും മറ്റ് മാരകായുധങ്ങളും കൊണ്ട് മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തന്നെ 2 സന്യാസിമാരെയും ഡ്രൈവറെയും നിഷ്ഠൂരമായി തല്ലിക്കൊല്ലിക്കുകയായിരുന്നു. ഗ്രാമവാസികളെ ആക്രമണത്തിന് പ്രേരിപ്പിച്ചതും സന്യാസിമാരെയും ഡ്രൈവറെയും മർദ്ദിച്ച് കൊല്ലാൻ മുമ്പിൽ നിന്നതും ഈ ഗ്രാമപഞ്ചായത്തിലെ സി പി എം അംഗങ്ങളായ വിഷ്ണു പത്താറ, സുഭാഷ് ഭാവാർ, ധർമ്മ ഭാവാർ പാൽഘർ ജില്ലാ പഞ്ചായത്തിലെ എൻ സി പി അംഗമായ കാശിനാഥ് ചൗധരി എന്നിവർ ചേർന്നാണ് . ഈ കൊലപാതകങ്ങളുടെ വീഡിയോയിൽ ഇവർ മൂന്നുപേരെയും വ്യക്തമായി കാണാം. അതുകൊണ്ട് തന്നെ ഈ സംഭവത്തിൽ സി പി എം നും എൻ സി പി ക്കുമുള്ള പങ്ക് എന്താണെന്ന് കണ്ടെത്തണം. ഈ സ്ഥലത്തെ സിപിഎം ന്റെ മുൻകാലങ്ങളിലെ ആക്രമണങ്ങളെ കുറിച്ച് അറിയാവുന്നതു കൊണ്ട് ഈ രീതിയിലുള്ള അന്വേഷണം തീർച്ചയായും വേണം. സന്യാസിമാരെ കള്ളൻമാർ എന്നാരോപിച്ച് ജനക്കൂട്ടം തടഞ്ഞ് വയ്ക്കുന്നതു മുതൽ ഒടുവിൽ അവർ മർദ്ദനമേറ്റ് മരിക്കുന്നതു വരെ ഏതാണ്ട് മൂന്നു മണിക്കൂറോളം സമയം എടുത്തു. മുപ്പതോളം പോലീസ് ഉദ്യോസ്ഥർ സ്ഥലത്തുണ്ടായിട്ടും ആൾക്കൂട്ടം കൊലപാതകങ്ങൾ നടത്തി. ജനപ്രതിനിധികൾ കൊലപാതകത്തിന് നേതൃത്വം നല്കി. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ അരുംകൊലകൾ അതുകൊണ്ട് തന്നെ സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം.അന്വേഷിച്ച് യഥാർത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വന്ന് ശിക്ഷിക്കണം. ഈ സ്ഥലത്തിന്റെ പൂർവ്വ കാല ചരിത്രം ഒന്ന് പരിശോധിക്കാം .പാൽഘർ ജില്ലയിലെ തലാസരി പട്ടണത്തിനടുത്താണ് കാസാ ഗ്രാമം . ദാനു നിയമസഭാ നിയോജകമണ്ഡലത്തിലാണ് ഈ ഗ്രാമം .സി പി എം ന്റെ ശക്തികേന്ദ്രം ആണ് ഈ സ്ഥലം. സി പി എം അക്രമണങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ സ്ഥലമാണ് മഹാരാഷ്ട്രയിലെ തലശ്ശേരി എന്നറിയപ്പെടുന്ന തലാ സരി . ഗ്രാമവാസികളിൽ ഏറിയപങ്കും ആദിവാസികളായ ഇവരുടെ ജീവിത ശൈലി തന്നെ മദ്യത്തിനും മറ്റ് ലഹരി വസ്തുക്കൾക്കും അടിമപ്പെട്ടതാണ്. ഇവരുടെ ജീവിത ശൈലി നിഷ്ഠൂരരായ മാവോയിസ്റ്റ് കളുടേതിന് സമാനമാണ് . ഇതിനൊക്കെ കാലങ്ങളായി സഹായങ്ങളും നേതൃത്വവും നല്കി വരുന്നത് സി പി എം ആണ് . ഇവിടെ സി പി എം അക്രമങ്ങൾക്ക് തടയിടാനും ഗ്രാമവാസികളെ നന്മയുടെ മാർഗ്ഗത്തിലേക്ക് നയിക്കുവാനും ആദ്യമായി മുന്നോട്ട് വന്നത് ബി ജെ പി യുടെ മുൻ എം.പി സ്വർഗ്ഗീയ ചിന്താമൺ വംഗെ യാണ് . ഇതെ തുടർന്ന് ഇദ്ദേഹത്തിന്റെ ഭവനം മൂന്നുതവണ സിപിഎം കാർ അഗ്നിക്കിരയാക്കി. ഒരിക്കൽ പോലീസ് വെടിവെയ്പ്പ് നടത്തിയാണ് അദ്ദേഹത്തെയും കുടുംബത്തെയും രക്ഷിച്ചത്. എങ്കിലും അദ്ദേഹം തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. ഇതിന്റെ ഫലമായി സി പി എം ന്റെ സ്ഥിരം മണ്ഡലമായ ദാനു മണ്ഡലത്തിൽ 2014 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി വിജയിച്ചു. ശ്രീ. പാസ്കൽ ദനാരെ ആണ് ഇവിടെ ബി ജെ പി എം എൽ എ ആയത്. തുടർന്ന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി സി പി എം ന്റെയും അവരുടെ ഏറാൻ മൂളികളായ മറ്റ് പ്രാദേശിക കക്ഷികളുടെയും ഗുഢായിസം ഇവിടെ കുറയ്ക്കുവാൻ സാധിച്ചു. ഇതിൽ രോഷാകുലരായ സി പി എം അക്രമങ്ങൾക്ക് തക്കം പാത്തു കഴിയുമ്പോളാണ് 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. പതിവ് പോലെ സി പി എം ഇവിടെ മത്‌സരത്തിനിറങ്ങി. പതിവിന് വിപരീതമായി കോൺഗ്രസ്, എൻ സി പി , ബി വി എ എന്നിവർ സ്ഥാനാർത്ഥികളെ നിർത്താതെ സി പി എം ന് പിന്തുണ പ്രഖ്യാപിച്ചു. പരസ്യമായി ബി ജെ പി ക്കൊപ്പവും രഹസ്യമായി സി പി എം ന് ഒപ്പവും നിന്ന് ശിവസേന തങ്ങളുടെ ശിഖണ്ഡി വേഷം ആടി. ഫലം എത്തിയപ്പോൾ സി പി എം സ്ഥാനാർത്ഥി ചെറിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഫലപ്രഖ്യാപനം സി പി എം ആഘോഷിച്ചത് ഈ മണ്ഡലത്തിലെ ബി ജെ പി ക്കാരുടെ മുന്നൂറോളം വീടുകൾ അഗ്നിക്കിരയാക്കി കൊണ്ടാണ്. അഞ്ച് വർഷം അടക്കിപ്പിടിച്ച തങ്ങളുടെ ക്രൂരതയ്ക്ക് അങ്ങനെ അവർ തുടക്കം കുറിച്ചു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കോൺഗ്രസ്യം എൻ സി പിയും ശിവസേനയും ഇപ്പോൾ
ഇവർക്ക് കൂട്ടിനുണ്ട്. ഇതിന്റെ തുടർച്ചയാണ് സന്യാസിമാരുടെ കൊലപാതകം എന്ന് തീർച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു. മോഷ്ടാക്കൾ എന്നാരോപിച്ച് ജനക്കൂട്ടം തടഞ്ഞ് വച്ച സന്യാസിമാരെ കള്ളൻമാർ അല്ലെന്നറിഞ്ഞിട്ടും തല്ലിക്കൊന്നത് സി പി എം പ്രവർത്തകർക്ക് ഹിന്ദുത്വത്തിനോടും സന്യാസിമാരോടും പണ്ട് തൊട്ടേ തുടർന്ന് വരുന്ന വിദ്വേഷം ഒന്നു കൊണ്ട് മാത്രമാണന്നേ കരുതാൻ പറ്റൂ. ഇപ്പോൾ ഭരണത്തിന്റെ സഹവർത്തിത്വം കൊണ്ടും ഹിന്ദുക്കളോടുള്ള വിരോധം കൊണ്ടും എൻ സി പി യും ഇവരെ എല്ലാവിധത്തിലും സഹായിക്കുന്നുമുണ്ട്. ശിവസേന സർക്കാരിന്റെ പങ്കാളികളായ സി പി എം എൻ സി പി നേതാക്കൾ നേതൃത്വം നല്കിയ ആൾക്കൂട്ട കൊലപാതകം ആയതിനാലാണ് ഇത്രയും പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിട്ടും സന്യാസിമാരെ സ്ഥലത്ത് നിന്ന് രക്ഷിക്കാൻ ശ്രമിക്കാതെ അവരെ അക്രമികൾക്ക് വിട്ടുകൊടുത്തതും കൂട്ടകൊലപാതകം കണ്ട് നിന്നതും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊലപാതകത്തിനു ശേഷം വേണ്ട രീതിയിൽ കേസ് ചാർജ് ചെയ്യാൻ പോലീസ് മടിച്ചു .എന്നാൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ.ദേവേന്ദ്ര ഫട്നാവിസ് ഈ പ്രശ്നത്തിൽ സജീവമായി ഇടപെടുകയും ബി ജെ പി കേന്ദ്ര നേതൃത്വം വിഷയത്തിൽ സത്വര നടപടികൾ ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്തത് കൊണ്ടാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതും 110 ഓളം പേരെ അറസ്റ്റ്‌ ചെയ്തതും ഒക്കെ ഉണ്ടായത് . ഈ അതിർത്തിയിൽ ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടുണ്ടായ യാത്രക്കാർക്കുള്ള ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. അവിടെ ഞാനും എന്റെ സഹപ്രവർത്തകരും ചേർന്ന് ഭക്ഷ്യവസ്തുക്കൾ കുറച്ച് ദിവസം മുമ്പ് നല്കിയിരുന്നു. തദവസരത്തിൽ പാൽഘർ എം പി ശ്രീ. രാജേന്ദ്ര ഗാവിതും ശ്രീ. പാസ്കൽ ധനാരെയും ഈ സ്ഥലങ്ങളിൽ സി പി എം പുനരാരംഭിച്ച ക്രൂരതകളെ കുറിച്ച് ഞങ്ങളോട് പറഞ്ഞിരുന്നു.അതിന്റെ പ്രത്യക്ഷ തെളിവാണ് രാജ്യത്തെ നടുക്കിയ ഈ കൂട്ട കൊലപാതകം എന്നു വേണം അനുമാനിക്കാൻ . ഇതിനെ സംബന്ധിച്ച് മാദ്ധ്യമങ്ങളിലും നവമാദ്ധ്യമങ്ങളിലും വരുന്ന മറ്റെല്ലാ കാരണങ്ങളും തെറ്റാണെന്നും സിപിഎം ന്റെ ക്രൂരമുഖം മറയ്ക്കാൻ ഇടതുപക്ഷ മാദ്ധ്യമക്കാർ നടത്തുന്ന കുപ്രചാരണങ്ങൾ ആണ് അവയെന്നും പൊതുജനങ്ങൾ മനസിലാക്കുക.
Halki Diabetes




TataCliq [CPS] IN
Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

12? IPS Touch Screen | Waterproof Backup Camera | Stream Media | Parking Monitor | Sony Imx 335 Sensor | Night Vision | Support Up To 256GB


   20% off all Design Essentials Natural Collections
 

 Black Friday and Cyber Monday sales Black Friday and Cyber Monday sales 



 

 Explore vacation rentals - Holiday rentals: Room for your entire crew - Discover rentals Explore vacation rentals - Holiday rentals: Room for your entire crew - Discover rentals

Rexing Woodlens H1 HD 16MP Trail Camera Day & Night

Rexing Woodlens H1 HD 16MP Trail Camera Day & Night

Ultra Fast Motion Detection | 0.2s Trigger Speed | LED Flash Photo | Video Hunting Game Personal Surveillance Cam


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ