2024, ഏപ്രിൽ 3, ബുധനാഴ്‌ച

ക്ഷേത്രനടയിലെ ഇഫ്താർ വിരുന്ന് ക്ഷേത്രാചാരലംഘനം അധാർമ്മികം

:- സുധീർ നീരേറ്റുപുറം

ഇക്കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പ്ലാമൂട്ടുകര കൊച്ചു ഭഗവതി ക്ഷേത്ര നടയിൽ മതസൗഹാർദ്ദത്തിന്റെ പ്രതീകമെന്ന് ഒാമനപ്പേരിട്ട് മുസ്ലീങ്ങളുടെ നോമ്പുതുറ #ഇഫ്താർ പാർടി ക്ഷേത്ര ഭാരവാഹികൾ നടത്തുകയുണ്ടായി.

ക്ഷേത്രത്തിലെ മൈക്കിലൂടെ ഇസ്ലാമിക ബാങ്ക് വിളിയും നടത്തിയത്രേ...!!!! അതായത് അമ്പല മൈക്കിലൂടെ "#അള്ളാഹു മാത്രമാണ് ഒരേയൊരു ദൈവം, അതല്ലാതെ മറ്റൊരു ദൈവവും ഇല്ല" എന്ന് പ്രഖൃാപിച്ചിരിക്കുന്നു. ക്ഷേത്ര ഭാരവാഹികൾ സ്വന്തം ദൈവത്തെ തള്ളിപ്പറഞ്ഞ് ഏകദൈവമായ അള്ളാഹുവിന്റെ അപ്രമാദിത്വം സ്വീകരിച്ചുവെന്നർത്ഥം. ക്ഷേത്ര കമ്മറ്റിക്കാർ എത്രയും വേഗം ശ്രീകോവിലിലെ ദൈവമല്ലാത്ത ഭഗവതിയെ എടുത്ത് കിണറ്റിൽ ഇട്ടിട്ട് അള്ളാഹു ദൈവത്തെ പ്രതിഷ്ഠിച്ച് ആരാധന ആരംഭിക്കേണ്ടതാണ്. അപ്രകാരം വർഗീയത തുലയട്ടെ മതേതരത്വം പൂത്തുലയട്ടെ....!!!!
ക്ഷേത്രം മതേതര സ്ഥാപനമല്ല; മത സ്ഥാപനമാണ്. ഹൈന്ദവാ ആരാധനാലയത്തിലെ ഇഫ്താർ വിരുന്നും ഇസ്ലാമിക പ്രാർത്ഥനകളും മതേതരത്വത്തിന്റെ ഒരുമയോ മഹനീയ കൃതൃമോ അല്ല. ശുദ്ധ തെമ്മാടിത്തരമാണ്. ആരാധനാലയങ്ങൾ കപട മതേതര പേക്കൂത്തുകൾ നടത്താനുള്ള വേദികളല്ല. താന്ത്രികവിധി പ്രകാരമല്ലാത്ത പരിപാടികൾ ക്ഷേത്രനടയിൽ നടത്തുന്നത് ദൈവനിഷേധമാണ് ആചാരവിരുദ്ധമാണ് അക്രമമാണ് അനീതിയാണ് അധാർമ്മികമാണ്. മതേതരത്വത്തിന്റെ പുരോഗമനത്തിന്റെ പേരു പറഞ്ഞ് ഈ അസുരന്മാർ അമ്പലമുറ്റത്ത് പശുവിറച്ചി ഇഫ്താർ/ക്രിസ്തുമസ് പാർടിയിൽ വിളമ്പിയാലും അത്ഭുതപ്പെടേണ്ടതില്ല. ക്ഷേത്രത്തിൽ സർവമതസ്ഥർക്കും ഭക്ഷണം കൊടുക്കുന്നതിന് ഇഫ്താർ പാർടിയെന്നല്ല പറയേണ്ടത്.... അന്നദാനം, പ്രസാദമൂട്ട് എന്നൊക്കെയാണ് സാധാരണയായി പറയാറുള്ളത്. കപട മതേതര ക്രിമികടിയുള്ളവർ ഇഫ്താർ പാർടികൾ സ്വന്തം ബിപ്ലവ പാർടി ഒാഫീസുകളിലോ സ്വഭവനങ്ങളിലോ നടത്തിയാൽ മതി. ജിഹാദി താലിബാനി മതഭ്രാന്തന്മാർ ഷണ്ഡന്മാരായ ഹിന്ദുനാമധാരികളെ വിലക്കെടുത്ത് ക്ഷേത്ര മതിലുകൾക്കുള്ളിൽ നുഴഞ്ഞു കയറുന്നതിനെ സുഡാപ്പികളുടെ ഷൂനക്കികളായ അമ്പല കമ്മറ്റിക്കാരും രാഷ്ട്രീയക്കാരും വേശൃാമാധൃമങ്ങളും എത്ര പാടി പുകഴ്തിയാലും അതിലെ അശ്ലീലവും ഹിന്ദുമതാഭിമാനമില്ലായ്മയും ശിഖണ്ഡിത്തരവും ക്ഷേത്രവിശ്വാസികൾ തിരിച്ചറിയും ഇതിനെതിരെ ശക്തമായി പ്രതികരിക്കും....!!!! നിലവിളക്കും വിഗ്രഹാരാധനയും വിദൃാരംഭവും എല്ലാം ഹറാമാണെന്ന് വിശ്വസിക്കുന്നവരുടെ മസ്ജിദ് മുറ്റത്ത് ഇത്തരത്തിൽ ഒരു അയ്യപ്പൻ വിളക്ക് പൂജയും തൃക്കാക്കരയപ്പന്റെ പ്രതിഷ്ഠയോടെയുള്ള അത്തപ്പൂക്കളവും അന്നദാനവും നടത്താനും, മസ്ജിദിലെ മൈക്കിലൂടെ ശ്രീരാം കീ ജയ്, ശരണമന്ത്ര ഘോഷങ്ങൾ നടത്താനും ഈ ഒാശാന പാടുന്ന ജിഹാദിയടിമകൾക്ക് ധൈരൃമുണ്ടോ... ജമായത്ത് കമ്മറ്റിക്കാർ ഇതനുവദിക്കുമോ....???!! ക്ഷേത്രത്തിൽ ഇത്തരമൊരു അനീതി നടന്നിട്ട് അത് ചോദൃം ചെയ്യാനും തടയാനും ഒരൊറ്റ ഹിന്ദുത്വാഭിമാനിയും ആ നാട്ടിൽ ഇല്ലാതെ പോയി എന്നത് അപകടകരമായ ദുരവസ്ഥയാണ്. കമൃൂ-ജിഹാദി ഫാസിസത്തിന്റെ അപ്രമാദിത്വവും ഭീകരതയും സർവാധിപതൃവുമാണ് ഇതിലൂടെ വൃക്തമാകുന്നത്.
ദേവാലയങ്ങൾ വാസ്തു ശാസ്ത്ര പ്രകാരം നിർമ്മിച്ച് താന്ത്രിക വിദൃകൾക്കനുസൃതമായി ചിട്ടപ്പെടുത്തിയ ആചാരാനുഷ്ഠാനങ്ങൾക്ക് അനുസൃതമായി നിലകൊള്ളുന്ന മഹാശക്തികേന്ദ്രങ്ങളാണ്. അപ്രകാരമുള്ള ക്ഷേത്ര പരിസരം അഹിന്ദു പരിപാടികൾക്കായി ദുരുപയോഗം ചെയ്ത് ക്ഷേത്രദേവ സങ്കൽപങ്ങൾക്ക് ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തിയ അമ്പല കമ്മറ്റി ഭാരവാഹികൾക്കെതിരെ ശക്തമായ ക്രിമിനൽ കേസുകൾ എടുക്കേണ്ടതാണ്. ഭാരവാഹികൾ ഈ ആഭാസദുഷ്കൃതൃം മതനിന്ദ നടത്താൻ സുഡാപ്പികളിൽ നിന്നും എത്ര ലക്ഷം കൈപ്പറ്റിയെന്നും അന്വേഷിക്കേണ്ടതാണ്.
നെയ്യാറ്റിൻകര CPI(M) MLA ആയ കരുണാകരൻ അൻസലനാണ് ക്ഷേത്രസങ്കേതത്തിൽ ഈ അഹിന്ദു മതചടങ്ങിന് നേതൃത്വം കൊടുത്തത്. ടിയാന്റെ FB post കാണുക (https://www.facebook.com/share/v/qZFAdg4kwizenXZL/?mibextid=oFDknk )
അന്തം കമ്മികൾ ക്ഷേത്ര ഭരണത്തിൽ വന്നാൽ പവിത്രമായ അമ്പലങ്ങളെ വേശൃാലയങ്ങളും മദൃശാലകളും ആഭാസകേന്ദ്രങ്ങളും ആക്കും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ക്ഷേത്ര നടയിൽ നടന്ന തരികിട മുസ്ലീം ഇഫ്താർ വിരുന്ന്....!!! ക്ഷേത്രത്തിൽ നബിദിനവൂം ക്രിസ്തുമസും മറ്റും ആഘോഷിച്ചാൽ വർഗീയത ഇല്ലാതെയാകും എന്നു കരുതുന്ന കമൃൂ മരക്കഴുതകൾ. ഒരു കാലത്ത് ക്ഷേത്രവിശ്വാസികളിൽ നിന്നും പിരിവ് നടത്തി ക്ഷേത്രോത്സവങ്ങളിൽ അമ്പലപറമ്പുകളിൽ ക്ഷേത്രധ്വംസനത്തിന് ആഹ്വാനം നൽകുന്ന ഹൈന്ദവവിരുദ്ധമായ നാടകങ്ങളും (വിഷസർപ്പത്തിന് വിളക്ക് വയ്കരുത്, ഭഗവാൻ കാലുമാറുന്നു...) കഥാപ്രസംഗങ്ങളും മിമിക്രികളും മറ്റും ഹിന്ദുദ്രോഹികളായ ഇടതുപക്ഷക്കാർ നടത്തിയതോർക്കുക. അത്തരം നീചകർമ്മങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ പ്രബുദ്ധരായ ആത്മാഭിമാനവും മതബോധവും ഉള്ള നട്ടെല്ല് ആർക്കും പണയം വയ്കാത്ത ഹിന്ദുക്കൾ നിർഭയം രംഗത്തു വരണം.
രാമസിംഹൻ അലി അക്ബറിന്റെ അഭിപ്രായം കേൾക്കുക :
അമ്പലമുറ്റത്ത് ഇഫ്താര്: ക്ഷേത്ര മൈക്കിലുടെ ബാങ്ക് വിളി via @janmabhumidaily https://janmabhumi.in/.../iftar-at-ambalamuttam-temple.../

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ