ലേഖനം
:- സുധീർ നീരേറ്റുപുറം
ഹിന്ദുവിരുദ്ധ കുത്തിത്തിരുപ്പ് വൃാജവാർത്തകൾ സൃഷ്ടിക്കുന്നതിൽ വിരുതരായ മാധൃമങ്ങൾ പുതിയ ഒരു കള്ള വാർത്തയും ആയി രംഗത്ത് എത്തിയിട്ടുണ്ട്. ആലുവയിൽ ഒരു ഇസ്ലാമിക അനൃ സംസ്ഥാന/വിദേശ 'അതിഥി' തൊഴിലാളിയായ അസഫക് ആലത്തിനാൽ 2023 ജൂലൈ 28 ന് ബലാത്സംഗം ചെയ്യപ്പെട്ട് ക്രൂരമായി കൊല്ലപ്പെട്ട 5 വയസുകാരി ചാന്ദിനി എന്ന പിഞ്ചുകുട്ടിയുടെ മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ "അവൾ ഹിന്ദിക്കാരി ആയതിനാൽ വരില്ല എന്ന് പൂജാരിമാർ പറഞ്ഞു.." എന്ന യമണ്ടൻ നുണക്കഥയുമായി രേവന്ത് ബാബു എന്നൊരു തട്ടിപ്പുക്കാരൻ രംഗപ്രവേശം ചെയ്തിരുന്നു.
ഈ വാർത്ത ശുദ്ധ തട്ടിപ്പും ഹിന്ദുക്കളെ പൊതുവേ താറടിച്ചു കാണിച്ച് നുഴഞ്ഞുകയറ്റ വിദേശ ഇസ്ലാമിക കൊലയാളിയെ മഹത്വവൽക്കരിക്കാനുമുള്ള ഉഡായിപ്പ് ഹിന്ദു അവഹേളന വാർത്തയാണ്. കേരളത്തിലെ ഹിന്ദു കർമ്മികൾ ജാതിയും മതവൂം ഭാഷയും പ്രാദേശികതയൂം ഒന്നും നോക്കാതെ പരേതാത്മക്കൾക്കു വേണ്ടി കർമ്മം ചെയ്യുന്നവരാണ്. ആലുവ, തിരുനെല്ലി, വർക്കല, ശംഖുമുഖം, ശബരിമല എന്നിവിടങ്ങളിലെല്ലാം ലക്ഷക്കണക്കിന് ആൾക്കാരുടെ ബലികർമ്മങ്ങൾ നടത്തുമ്പോൾ കർമ്മികൾ ജാതിയോ സംസ്ഥാനമോ ഭാഷയോ ചോദിച്ച് ആരെയെങ്കിലും ആട്ടിയോടിക്കാറുണ്ടോ...???!!! ഹിന്ദുക്കളെ അവഹേളിക്കുന്നതിനു വേണ്ടി ഇത്തരം വളച്ചൊടിച്ച വൃാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കും അതിന് ദുഷ്പ്രചരണം നടത്തുന്ന വേശൃാ മാധൃമങ്ങൾക്കും എതിരെ ശക്തമായ പ്രതിഷേധവും നിയമനടപടികളും എടുക്കേണ്ടതാണ്.
സ്ഥലം കോൺഗ്രസ് MLA അൻവർ സാദത്ത് ഏർപ്പാടാക്കിയ ജിഹാദിയടിമ ജന്തുവായ രേവന്ത് ബാബു നം 1 ഫ്രോഡാണ്. ഇയാൾ വിധിപ്രകാരമുള്ള എന്തു മരണാനന്തര പൂജയാണ് ചെയ്തത്...???? സുഡാപ്പികൾക്കു വേണ്ടിയുള്ള മൂന്നാംകിട തരികിട പബ്ലിസിറ്റി സ്റ്റണ്ടും ഹിന്ദുവിരുദ്ധ ദുഷ്പ്രചരണവും ആണിത്. തൃശൂർ വാടാനപ്പള്ളി സ്വദേശി രേവന്തിനെ ആലുവയിലെ മരണാനന്തര കർമ്മങ്ങൾ നടത്താൻ ആളെ ഏർപ്പാടാക്കാൻ എന്തധികാരമാണുള്ളത്? ഇതാരുടെ ക്വട്ടേഷൻ ആയിരുന്നുവെന്നും മാധൃമങ്ങൾ വൃക്തമാക്കേണ്ടതാണ് ഇവനോ മാധൃമങ്ങൾക്കോ നട്ടെല്ലുണ്ടെങ്കിൽ "ഹിന്ദിക്കാരി ആയതിനാൽ കർമ്മങ്ങൾ ചെയ്യില്ല" എന്നു പറഞ്ഞ 'പൂജാരിമാരുടെ' പേരുകൾ വെളിപ്പെടുത്തേണ്ടതാണ്...!!! ക്ഷേത്ര പൂജാരികൾ മരണാനന്തര കർമ്മങ്ങൾ ചെയ്യാറില്ലെന്നും, അത് ചെയ്യുന്നത് കർമ്മികളാണെന്നും ഉള്ള സാമാനൃ വിവരം പോലുമില്ലാത്ത പിതൃശൂനൃ രേവന്തും സയനൈഡ് മാധൃമങ്ങളും നുണപ്രചാരകരും....!!! മരണാനന്തര ചടങ്ങുകളെന്തെന്നു പോലും അറിയാത്ത ഈ തട്ടിപ്പുകാരൻ തരികിട പൂജാനാടകം നടത്തി ആ പിഞ്ചുബാലികയുടെ മൃതദേഹത്തെ ആത്മാവിനെ അപമാനിക്കുകയാണ് ചെയ്തത്. ഈ കപട മാനുഷികവാദി രേവന്തിനും ദുഷ്പ്രചരണം നടത്തിയ വിഷവിത്തുകളായ മാധൃമങ്ങൾക്കും എതിരെ നാട്ടിൽ വൃാജദുഷ്പ്രചരണം നടത്തി സാമുദായിക സ്പർദ്ധയും വെറുപ്പും വളർത്തിയതിന് ജാമൃമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്ത് ജയിലിൽ അടപ്പിക്കുകയാണ് ചെയ്യേണ്ടത്. കമ്മി-ജിഹാദികളേയും സയനൈഡ് മാധൃമങ്ങളേയും കൊണ്ട് സാത്വികരായ ഹിന്ദു പൂജാരിമാരേയും കർമ്മികളേയും തെറിവിളിച്ച് അപമാനിപ്പിച്ച ഇവന്റെ വീട് യുപിയിൽ അല്ലാത്തതിനാൽ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയോ, വാഹനാപകടത്തിൽ ചത്തു പോവുകയോ ഇല്ലെന്ന് കരുതാം.
രേവന്തിന്റേയും മാധൃമങ്ങളുടേയും തനിനിറവും തട്ടിപ്പും ദുഷ്ടബുദ്ധിയും ഹിന്ദുദ്രോഹ-അപമാനത്വരയും അറിയാൻ ഫ്രോഡ് രേവന്തിന്റെ ഈ സംഭാഷണശകലം ശ്രവിക്കുക....
പ്രതി അസഫക് ആലം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ