സുധീർ നീരേറ്റുപുറം
OCD (Obsessive Compulsive Disorder) എന്ന മാനസിക രോഗത്തിന് ഇരയായ ഒരാളുടെ ആത്മഹത്യാ കുറിപ്പിന്റെ പേരു പറഞ്ഞ് RSSനെതിരെ വ്യാജ ലൈംഗികാരോപണം നടത്തി മാധൃമങ്ങളും കമ്മ്യൂണിസ്റ്റ് - സുഡാപ്പികളും വ്യാപകമായ ദുഷ്പ്രചരണങ്ങൾ നടത്തുകയാണ്. ആത്മഹതൃ ചെയ്ത വൃക്തി സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട ആത്മഹത്യാ കുറിപ്പല്ല... മറിച്ച് ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിന്റെ മറവിലാണ് ഈ വ്യാജ പ്രചരണം. ആത്മഹത്യ ചെയ്ത ആളുടെ സഹോദരി ലൗ ജിഹാദിന്റെ ഇരയായി ഒരു സുഡാപ്പി അൻസലിനെ വിവാഹം ചെയ്തതോടെ ഈ കുടുബം RSS/ഹിന്ദു വിരുദ്ധരായി മാറിയതായി നാട്ടുകാർ പറയുന്നു. ആത്മഹത്യ ചെയ്ത അനന്ദുവിന്റെ അച്ഛൻ അജിമോനും അപ്പൂപ്പനും RSSകാരായിരുന്നു. 2019ൽ അജിമോൻ വാഹനാപകടത്തിൽ മരിച്ചശേഷമാണ് അൻസിൽ അനന്ദുവിന്റെ സഹോദരിയെ വഞ്ചനയിലൂടെ നിക്കാഹ് ചെയ്യുന്നത്. അജിമോന്റേയും അനന്ദുവിന്റേയും ദുരൂഹമരണങ്ങൾ അൻസിൽ ഉൾപ്പെടെയുളള ജിഹാദികൾ നടത്തിയ ആസൂത്രിത കൊലപാതകങ്ങൾ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇൻസ്റ്റാഗ്രാമിലെ പോസ്റ്റ് അൻസിൽ ഇട്ടതാണെന്നു വേണം കരുതാൻ. പോസ്റ്റിൽ പറയുന്ന കാരൃങ്ങളെല്ലാം ശുദ്ധ അസംബന്ധവും നുണകളുമാണെന്ന് നാട്ടുകാരും വിവരമുളളവരും പറയുന്നു. അനന്ദു ഉന്നത നിലവാരമുള്ള ഇംഗ്ലീഷിലാണ് എഴുതാറുള്ളത്. എന്നാൽ അനന്ദുവിന്റെ എന്ന് പറയുന്ന പോസ്റ്റിലുള്ളത് മൂന്നാംകിട തറ മംഗ്ലീഷാണ്. ഇത് ഒരു വിദ്യാഭ്യാസവും ഇല്ലാത്ത മദ്രസ ജിഹാദിയുടെ സൃഷ്ടിയാണ് എന്ന് നിസ്സംശയം പറയാം.
RSS ശാഖകൾ മദ്രസകളിലേയും പളളിമേടകളിലേയും പോലെ അടച്ചിട്ട മുറികളിൽ അല്ലെന്നും, അത് തുറസായ സ്ഥലങ്ങളിലാണ് നടക്കുന്നതെന്നും അവിടെ വച്ച് ലൈംഗിക പീഡനങ്ങൾ
അസാധ്യമാണെന്നും ശവംതീനി കഴുകൻ മാധ്യമ കൂതറകൾക്കറിയില്ലെങ്കിലും നാട്ടുകാർക്കറിയാം. സ്വന്തം അച്ഛൻ മുഖൃപരിശീലകനായുളള ശാഖയിൽ വച്ച് ലൈംഗികപീഡനം നടന്നത്രേ! 10-15 വർഷമായി ഒരാളെ പീഡിപ്പിച്ചിട്ട് ഇത്രയും നാൾ മിണ്ടാതിരിക്കുകയും സ്വന്തം നാട്ടുകാരനായ പീഡകന്റെ പേര് അറിയുകയില്ലെന്നും ആത്മഹത്യ കുറിപ്പിൽ എഴുതിയത് വിചിത്രമാണ്. 6 വർഷക്കാലം മുൻപ് നടന്നെന്നു പറയുന്ന ഒരു പീഡനത്തിന്റെ പേരിൽ ഇപ്പോൾ ആത്‍മഹത്യ ചെയ്യുന്നു എന്നു പറയുന്നതു തന്നെ ദുരൂഹമാണ്. ഇത് മറ്റാരോ എഴുതി അനന്ദുവിനെ ഭീഷണിപ്പെടുത്തി പോസ്റ്റ് ചെയ്തശേഷം കൊന്ന് കെട്ടിത്തൂക്കിയതാകാം.... അല്ലെങ്കിൽ മരണശേഷം പോസ്റ്റ് ചെയ്തതാകാം... ഇത്തരം വ്യാജവാർത്തകളിലൂടെ ദേശദ്രോഹി അഴിമതി കൊളളക്കൂട്ടമായ ഇടതരേയും ജിഹാദികളേയും വെളളപൂശി രക്ഷിക്കാം എന്നു കരുതുന്നവർ മരക്കഴുതകളാണ്. അനന്ദുവിന്റെ സ്വത്തുക്കളും കാറും ലാപ്ടോപ്പും മറ്റും തട്ടിയെടുക്കാനായി അളിയൻ സുഡാപ്പി കൊലാതകം നടത്തി ആത്മഹത്യയാക്കിയതാണ്. ഇതിന് കുടപിടിച്ച് വിഷമാധൃമങ്ങളും. എന്നാൽ പോലീസാകട്ടെ ഈ പോസ്റ്റിന്റെ പിന്നിലുള്ള സത്യസ്ഥിതി അന്വേഷിക്കാതെ ഇല്ലാത്ത ഒരു SN നെ പിടികൂടാനുള്ള നെട്ടോട്ടത്തിലാണ്. ഈ വ്യാജ പോസ്റ്റിനു പിന്നിലുള്ള ഗൂഢാലോചനക്കാരായ യഥാർത്ഥ ജിഹാദി കുറ്റവാളികളെ പിടികൂടാതെ രക്ഷിക്കാൻ ഏതെങ്കിലും നിരപരാധി RSSകാരനെ പിടികൂടി മൂന്നാംമുറ ഭീകര മർദ്ദനങ്ങളിലൂടെ കുറ്റസമ്മതം നടത്തിക്കാൻ പിണറായി അടിമ അൽ ഖേരള പോലീസ് പരിശ്രമിക്കുമെന്ന് ഉറപ്പാണ്.
അസാധ്യമാണെന്നും ശവംതീനി കഴുകൻ മാധ്യമ കൂതറകൾക്കറിയില്ലെങ്കിലും നാട്ടുകാർക്കറിയാം. സ്വന്തം അച്ഛൻ മുഖൃപരിശീലകനായുളള ശാഖയിൽ വച്ച് ലൈംഗികപീഡനം നടന്നത്രേ! 10-15 വർഷമായി ഒരാളെ പീഡിപ്പിച്ചിട്ട് ഇത്രയും നാൾ മിണ്ടാതിരിക്കുകയും സ്വന്തം നാട്ടുകാരനായ പീഡകന്റെ പേര് അറിയുകയില്ലെന്നും ആത്മഹത്യ കുറിപ്പിൽ എഴുതിയത് വിചിത്രമാണ്. 6 വർഷക്കാലം മുൻപ് നടന്നെന്നു പറയുന്ന ഒരു പീഡനത്തിന്റെ പേരിൽ ഇപ്പോൾ ആത്‍മഹത്യ ചെയ്യുന്നു എന്നു പറയുന്നതു തന്നെ ദുരൂഹമാണ്. ഇത് മറ്റാരോ എഴുതി അനന്ദുവിനെ ഭീഷണിപ്പെടുത്തി പോസ്റ്റ് ചെയ്തശേഷം കൊന്ന് കെട്ടിത്തൂക്കിയതാകാം.... അല്ലെങ്കിൽ മരണശേഷം പോസ്റ്റ് ചെയ്തതാകാം... ഇത്തരം വ്യാജവാർത്തകളിലൂടെ ദേശദ്രോഹി അഴിമതി കൊളളക്കൂട്ടമായ ഇടതരേയും ജിഹാദികളേയും വെളളപൂശി രക്ഷിക്കാം എന്നു കരുതുന്നവർ മരക്കഴുതകളാണ്. അനന്ദുവിന്റെ സ്വത്തുക്കളും കാറും ലാപ്ടോപ്പും മറ്റും തട്ടിയെടുക്കാനായി അളിയൻ സുഡാപ്പി കൊലാതകം നടത്തി ആത്മഹത്യയാക്കിയതാണ്. ഇതിന് കുടപിടിച്ച് വിഷമാധൃമങ്ങളും. എന്നാൽ പോലീസാകട്ടെ ഈ പോസ്റ്റിന്റെ പിന്നിലുള്ള സത്യസ്ഥിതി അന്വേഷിക്കാതെ ഇല്ലാത്ത ഒരു SN നെ പിടികൂടാനുള്ള നെട്ടോട്ടത്തിലാണ്. ഈ വ്യാജ പോസ്റ്റിനു പിന്നിലുള്ള ഗൂഢാലോചനക്കാരായ യഥാർത്ഥ ജിഹാദി കുറ്റവാളികളെ പിടികൂടാതെ രക്ഷിക്കാൻ ഏതെങ്കിലും നിരപരാധി RSSകാരനെ പിടികൂടി മൂന്നാംമുറ ഭീകര മർദ്ദനങ്ങളിലൂടെ കുറ്റസമ്മതം നടത്തിക്കാൻ പിണറായി അടിമ അൽ ഖേരള പോലീസ് പരിശ്രമിക്കുമെന്ന് ഉറപ്പാണ്.
ഒരു DYSP ക്ക് പരാതി നല്കിയതുകൊണ്ട് പിണറായി ഭരണത്തിന് കീഴിൽ ഒരു പ്രയോജനവും ഉണ്ടാവുകയില്ല. കമ്മ്യൂണിസ്റ്റ് - ജിഹാദികളുടെ ആശ്രിതരായ കേരള പോലീസ് അന്വേഷിച്ചാൽ യഥാർത്ഥ കുറ്റവാളികളെ പിടികൂടുകയില്ലെന്ന് മാത്രമല്ല നിരപരാധികളായ RSS കാരെ പ്രതിചേർത്ത് പീഡിപ്പിക്കും എന്നുറപ്പുള്ളതിനാൽ ഈ കേസ് സിബിഐ അന്വേഷിച്ച് മുഴുവൻ കുറ്റവാളികളേയും പിടികൂടി ശിക്ഷിപ്പിക്കാൻ RSS മുൻകൈ എടുക്കണം.
സുരേഷ്ഗോപി പരസൃമായി ഒന്ന് തോളിൽ തട്ടിയതിന് ലൈംഗികപീഡനം നടത്തിയെന്നു പറഞ്ഞ് കളളക്കേസും ദുഷ്പ്രചരണവും നടത്തിയ മാപ്രകളിൽ നിന്നും ഇത്തരം അസതൃ അശ്ളീല വാർത്തകൾ മാത്രമേ ജനം പ്രതീക്ഷിക്കുന്നളളു. ഭൂലോക ഫ്രോഡായ സന്ദീപാനന്ദ ഷിബു സ്വാമിയുടെ കാറ് കത്തിച്ചത് ആത്മഹത്യ ചെയ്ത ഒരു RSS കാരനാണെന്ന് സഹോദരനെക്കൊണ്ട് പ്രസ്താവന നടത്തി പോലീസും മാധൃമങ്ങളും ദുഷ്പ്രചരണം നടത്തിയത് ഓർക്കുക. പിന്നീട് കമ്മി- പച്ചവെളിച്ചം പോലീസ് ഭീകര മർദ്ദനം നടത്തി ഭീഷണിപ്പെടുത്തി സഹോദരനെതിരെ കളളമൊഴി പറയിച്ചതാണെന്ന് നുണപറഞ്ഞയാൾ തന്നെ വെളിപ്പെടുത്തി....!!!
സാമൂഹൃമാധൃമങ്ങളിൽ വരുന്ന വ്യാജവാർത്തകളുടെ മറവിൽ cross checking ഒന്നും നടത്താതെ മഹത്തായ നൂറ് വർഷം പിന്നിടുന്ന RSS ന് എതിരെ ബോധപൂർവം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന കേരളകൗമുദി, റിപ്പോർട്ടർ ടിവി, മലയാള മനോരമ, കൈരളി, മീഡിയാ വൺ, മാതൃഭൂമി, ഏഷ്യാനെറ്റ്, മറുനാടൻ മലയാളി തുടങ്ങിയ മുഴുവൻ അധമ മാധ്യമങ്ങൾക്കും എതിരെ പത്ത് കോടി രൂപ വീതം നഷ്ടപരിഹാരം ആവശൃപ്പെട്ട് കേസ് നൽകാനും, ഇവരുടെ ലൈസൻസുകൾ റദ്ദാക്കിക്കാനും RSS നേതൃത്വം തയ്യാറാകണം. ഇന്തൃയിൽ പ്രത്യേകിച്ച് കേരളത്തിൽ RSS പ്രവർത്തനം വളർന്നു പന്തലിച്ചത് ഈ ഞാഞ്ഞൂൽ മാധൃമങ്ങളുടെ സഹായത്താൽ അല്ല, മറിച്ച് അവരുടെ ശക്തമായ എതിർപ്പുകളെ ദുഷ്പ്രചരണങ്ങളെ നേരിട്ട് പരാജയപ്പെടുത്തിയാണ് എന്ന സതൃം ഓർക്കുക. ജിഹാദി -കമ്മി നിയന്ത്രിത മാധ്യമങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി RSS നിർഭയം മുന്നോട്ട് പോകണം എന്നാണ് ദേശസ്നേഹികളുടെ ആഗ്രഹം. ഈ വ്യാജ പ്രചരണങ്ങളുടെ സത്യാവസ്ഥ അറിയാൻ സിബിഐ സമഗ്രമായ അന്വേഷണം നടത്തണം.
ഈ വ്യാജ വാർത്തയുടെ അടിസ്ഥാനത്തിൽ പ്രിയങ്ക വാദ്രയും കോൺഗ്രസ്സും ഇടത് - ജിഹാദികളോടൊപ്പം ചേർന്ന് ദുഷ്പ്രചാരണം നടത്തുന്നതിനെതിരെ അഖിലേന്ത്യ തലത്തിൽ വൻ പ്രതിഷേധം ഉയരേണ്ടതുണ്ട്.
വിശദ വിവരങ്ങൾക്ക് ആത്‍മഹത്യ ചെയ്ത അനന്ദുവിന്റെ നാട്ടുകാരനായ ഒരാളുടെ വിശദീകരണം വായിക്കുക : https://www.facebook.com/ share/p/1CLh4167ed/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ