ലേഖനം
:- സുധീർ നീരേറ്റുപുറം
ഹിന്ദുവിരുദ്ധ കുത്തിത്തിരുപ്പ് വൃാജവാർത്തകൾ സൃഷ്ടിക്കുന്നതിൽ വിരുതരായ മാധൃമങ്ങൾ പുതിയ ഒരു കള്ള വാർത്തയും ആയി രംഗത്ത് എത്തിയിട്ടുണ്ട്. ആലുവയിൽ ഒരു ഇസ്ലാമിക അനൃ സംസ്ഥാന/വിദേശ 'അതിഥി' തൊഴിലാളിയായ അസഫക് ആലത്തിനാൽ 2023 ജൂലൈ 28 ന് ബലാത്സംഗം ചെയ്യപ്പെട്ട് ക്രൂരമായി കൊല്ലപ്പെട്ട 5 വയസുകാരി ചാന്ദിനി എന്ന പിഞ്ചുകുട്ടിയുടെ മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ "അവൾ ഹിന്ദിക്കാരി ആയതിനാൽ വരില്ല എന്ന് പൂജാരിമാർ പറഞ്ഞു.." എന്ന യമണ്ടൻ നുണക്കഥയുമായി രേവന്ത് ബാബു എന്നൊരു തട്ടിപ്പുക്കാരൻ രംഗപ്രവേശം ചെയ്തിരുന്നു.
ഈ വാർത്ത ശുദ്ധ തട്ടിപ്പും ഹിന്ദുക്കളെ പൊതുവേ താറടിച്ചു കാണിച്ച് നുഴഞ്ഞുകയറ്റ വിദേശ ഇസ്ലാമിക കൊലയാളിയെ മഹത്വവൽക്കരിക്കാനുമുള്ള ഉഡായിപ്പ് ഹിന്ദു അവഹേളന വാർത്തയാണ്. കേരളത്തിലെ ഹിന്ദു കർമ്മികൾ ജാതിയും മതവൂം ഭാഷയും പ്രാദേശികതയൂം ഒന്നും നോക്കാതെ പരേതാത്മക്കൾക്കു വേണ്ടി കർമ്മം ചെയ്യുന്നവരാണ്. ആലുവ, തിരുനെല്ലി, വർക്കല, ശംഖുമുഖം, ശബരിമല എന്നിവിടങ്ങളിലെല്ലാം ലക്ഷക്കണക്കിന് ആൾക്കാരുടെ ബലികർമ്മങ്ങൾ നടത്തുമ്പോൾ കർമ്മികൾ ജാതിയോ സംസ്ഥാനമോ ഭാഷയോ ചോദിച്ച് ആരെയെങ്കിലും ആട്ടിയോടിക്കാറുണ്ടോ...???!!! ഹിന്ദുക്കളെ അവഹേളിക്കുന്നതിനു വേണ്ടി ഇത്തരം വളച്ചൊടിച്ച വൃാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കും അതിന് ദുഷ്പ്രചരണം നടത്തുന്ന വേശൃാ മാധൃമങ്ങൾക്കും എതിരെ ശക്തമായ പ്രതിഷേധവും നിയമനടപടികളും എടുക്കേണ്ടതാണ്.


രേവന്തിന്റേയും മാധൃമങ്ങളുടേയും തനിനിറവും തട്ടിപ്പും ദുഷ്ടബുദ്ധിയും ഹിന്ദുദ്രോഹ-അപമാനത്വരയും അറിയാൻ ഫ്രോഡ് രേവന്തിന്റെ ഈ സംഭാഷണശകലം ശ്രവിക്കുക....
പ്രതി അസഫക് ആലം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ